’സുന്ദരിയുടെ ഭരണിപ്പാട്ട്’: പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരേ അധിക്ഷേപ പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ എംപി. തന്‍റെ പരാമർശം ആര്യയ്ക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്നാണ് മുരളീധരൻ പറഞ്ഞത്. ഖേദം പ്രകടിപ്പിക്കുന്നത് ദുരഭിമാനമായി കാണുന്നില്ല. തന്‍റേത് നാക്കുപിഴയല്ലെന്നും മുരളീധരൻ പറഞ്ഞു.

Advertisements

അധിക്ഷേപ പരാമർശം നടത്തിയതിൽ മുരളീധരനെതിരേ മ്യൂസിയം പോലീസിൽ ആര്യ പരാതി പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല. നിയമോപദേശം ലഭിച്ചശേഷമായിരിക്കും എംപിക്കെതിരേ കേസെടുക്കുകയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൗന്ദര്യമുണ്ടെങ്കിലും മേയറുടെ വായിൽ നിന്നു വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണെന്ന പരാമർശമാണ് മുരളീധരൻ കഴിഞ്ഞ ദിവസം നടത്തിയത്. കോർപറേഷനിലെ നികുതിതട്ടിപ്പ് സംഭവത്തിൽ യുഡിഎഫ് നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു മുരളീധരന്‍റെ ഈ പരാമർശം.

ഇങ്ങനെയുള്ള ഒരുപാടു പേരെ ഈ നഗരസഭ കണ്ടിട്ടുണ്ടെന്നും ആറ്റുകാൽ പൊങ്കാലയെ നോണ്‍ വെജിറ്റേറിയൻ പൊങ്കാലയാക്കിയ ഇന്ത്യയിലെ ഏക മേയർ എന്ന നേട്ടം ആര്യ രാജേന്ദ്രനാണെന്നും മുരളി പറഞ്ഞു. മേയറെ കുറിച്ച് കെ. മുരളീധരൻ നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചു.

Hot Topics

Related Articles