കോട്ടയം മണിപ്പുഴയിൽ തുടങ്ങാനിരിക്കുന്ന ലുലുമാൾ മാൾ ജിഹാദിൻ്റെ ഭാഗമോ? ലവ് ജിഹാദിനും നർക്കോട്ടിക്ക് ജിഹാദിനും പിന്നാലെ കേരളത്തിൽ മാൾ ജിഹാദും! സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്ന പ്രചാരണം ഇങ്ങനെ

കോട്ടയം: കോട്ടയം മണിപ്പുഴയിൽ തുടങ്ങാനിരിക്കുന്ന ലുലുമാൾ മാൾ ജിഹാദിൻ്റെ ഭാഗമാണെന്ന് സോഷ്യൽ മീഡിയ. മലയാളിയുടെ ഷോപ്പിംഗ് സങ്കല്പങ്ങളെ മുഴുവൻ മാറ്റിമറിച്ച കൊച്ചിയിലെ ലുലുമാളിന് പിന്നാലെ ലെ കേട്ടയത്തും തിരുവനന്തപുരത്തും മാൾ ആരംഭിക്കാൻ ഇറങ്ങുന്ന ലുലു ഗ്രൂപ്പിനെ വെല്ലുവിളിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം സജീവമായിരിക്കുന്നത്. ഈ മാളുകൾ എല്ലാം തന്നെ മാൾ ജിഹാദിൻ്റെ ഭാഗമാണെന്നാണ് സോഷ്യൽ മീഡിയ പറഞ്ഞു വെക്കുന്നത്. ലൗ ജിഹാദിനും നർക്കോട്ടിക്ക് ജിഹാദിനും പിന്നാലെ മറ്റൊരു ജിഹാദ് കൂടി രംഗപ്രവേശം ചെയ്യുകയാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

Advertisements

സോഷ്യൽ മീഡിയയിലെ പ്രചാരണം ഇങ്ങനെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാൾ ജിഹാദ്
പ്രശസ്തനായ ഒരു മലയാളിയുടെ മെഗാ മാളുകൾ ഇപ്പോൾ കേരളത്തിൽ ജനപ്രിയമാണ്.
കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ ഉടമ ഇത്തരം മാളുകൾ സ്ഥാപിക്കുന്നില്ല.
പകരം, എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും കോട്ടയത്തേക്കും ഇപ്പോൾ പാലക്കാട്ടേക്കും പോകുന്നു.
എന്തുകൊണ്ട് ..??

ഒന്നാമതായി…
ഈ പ്രദേശത്തെ വിശ്വാസികൾ നടത്തുന്ന ചെറിയ കടകളെ ശല്യപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
ഖാഫിറുകളുടെ നാട്ടിൽ ഒരു മാൾ സ്ഥാപിക്കുന്നതിലൂടെ, ഖഫീറുകളുടെ ചെറുകിട ബിസിനസുകളെ നശിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും.

രണ്ടാമതായി…
അദ്ദേഹം ഒരു മാളിലേക്ക് 20,000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു.
ഇതിൽ 15,000 കോഴിക്കോട്, പാലക്കാട് ജില്ലകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയിൽ നിന്നുള്ള വിശ്വാസികളായ യുവാക്കളാണ്.
5000 എന്നത് ഖഫീറുകളിൽ നിന്നുള്ള സ്ത്രീകളാണ്. അങ്ങനെ 15,000 പുരുഷന്മാർ 5000 യുവ കഫീർ പെൺകുട്ടികളുമായി ഇടപഴകുന്നു.
ലൗ ജിഹാദ് ധാരാളമായി നടക്കുന്നു. ഇരയുടെ ജോലി ഭീഷണി നേരിടുന്നതിനാൽ അവരിൽ ഭൂരിഭാഗവും നിശബ്ദരാണ്.

മൂന്നാമതായി….
ഇത് 15,000 വിശ്വസ്തരായ യുവാക്കൾക്ക് കുടുംബമായി ഖാഫിറുകളുടെ നാട്ടിലേക്ക് കുടിയേറാനുള്ള അവസരം നൽകുന്നു.
അത് ഒരു അസംബ്ലി മണ്ഡലത്തിലേക്കെങ്കിലും ഒരു സ്ഥാനാർത്ഥിയുടെ വിജയം നിർണ്ണയിക്കാൻ പര്യാപ്തമായ 30,000 ആളുകളാണ്.
അതുകൊണ്ടാണ് മെഗാ മാളുകൾ എപ്പോഴും ഖാഫിറുകളുടെ നാട്ടിലേക്ക് പോകുന്നത്.
ഇതിനായി ഉടമസ്ഥൻ ആഗോളതലത്തിൽ തീവ്രവാദ ഫണ്ടിംഗിന് കുപ്രസിദ്ധമായ ഒരു അറബ് രാജ്യത്ത് നിന്ന് പണം സ്വരൂപിക്കുന്നുണ്ട്.

മറ്റുള്ളവരുടെ നിശ്ശബ്ദ ബഹിഷ്‌കരണത്തിലൂടെ മാത്രമേ ഇത്തരത്തിലുള്ള നിശബ്ദ മാൾ ജിഹാദ് അവസാനിക്കുകയുള്ളൂ. ഇക്കാര്യം ഞാൻ മുമ്പ് കുറച്ചു പേരോട് പറഞ്ഞപ്പോൾ, അവരുടെ പ്രതികരണം ‘അയാൾ അങ്ങനൊന്നും അല്ല. ഇത്രയും ആളുകൾക്ക് ജോലി കൊടുക്കുന്നില്ലേ’ എന്ന്. ഇപ്പോളെങ്കിലും എല്ലാർക്കും മനസിലാകുന്നുണ്ടല്ലോ.
താലിബാനു ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്ത രാജ്യമാണ് Quatar ആ രാജ്യവുമായി ഇദ്ദേഹത്തിന്റെ ബിസിനസ്‌ ബന്ധങ്ങൾ നോക്കിയാൽ മനസിലാക്കാം. ഇയാളും പരോഷമായി ജിഹാദികളെ സപ്പോർട്ട് ചെയ്യുന്നു. അതിനാൽ എല്ലാവരും Reliance, Central, Big Bazaar, Mall of Joy ഇവയെ സപ്പോർട്ട് ചെയ്‌താൽ നന്നായിരിക്കും.

ഇടപ്പള്ളിയിൽ ലുലു വന്നതിനു ശേഷം അവിടെ കച്ചവടം നടത്തിയിരുന്ന ക്രിസ്ത്യനിയുടെയും ഹിന്ദുവിന്റെയും എകദേശം 50 ഓളം ചെറുകിട കച്ചവടം പൂട്ടി. ലുലു വന്നു കുറച്ചു വർഷങ്ങൾക്കു ശേഷം അവിടെ അത്രയും തന്നെ പുതിയ ഹോട്ടലുകളും ജ്യൂസ്‌ സെന്റർ, ബാഗ് ഷോപ്പ്, ഒപ്റ്റിക്കൽ ഷോപ്പ് എന്നിവ വന്നു, അത് എല്ലാം മുസ്ലിം സമുദായത്തിൽ പെട്ടവരുടെ.
ഒരു പ്രദേശത്തെ ഇക്കോണമി മാറ്റിയത് എങ്ങനെയെന്നു നോക്കൂ. ഇടപ്പള്ളി മുതൽ പൂക്കാട്ടുപടി വരെയും ഇതിന്റെ ഒരു പ്രതിഫലനം ഇപ്പോൾ കാണാം.
തൃക്കാക്കര മുനിസിപ്പൽ കോര്പറേഷന്റെ മാറ്റം എല്ലാർക്കും പ്രകടമായി അനുഭവപ്പെട്ടതാണല്ലോ.

സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

Hot Topics

Related Articles