ഭർത്താവിനെ കൊന്നു കുഴിച്ചു മൂടിയ സംഭവം ; കൊല നടത്തിയത് ഭാര്യാ കാമുകൻ ; അന്യ സംസ്ഥാന തൊഴിലാളിയുടെ നിഷ്ഠൂര കൊലപാതകത്തിൽ കാമുകനെ രക്ഷപെടുത്താൻ ഭാര്യയുടെ കള്ള മൊഴി ; ഒടുവിൽ കുറ്റസമ്മതം

തൃശൂർ : ചേർപ്പിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയതു ഭാര്യയുടെ കാമുകനെന്നു തെളിഞ്ഞു. താനാണു ഭര്‍ത്താവ് മണ്‍സൂര്‍ മാലിക്കിനെ കൊന്നതെന്നാണ് ഭാര്യ രേഷ്മ ബീവി ആദ്യം പോലീസിനോടു പറഞ്ഞത്. കാമുകനെ രക്ഷപെടുത്തുവാൻ ഇവർ പലതവണ മൊഴിമാറ്റിയെങ്കിലും സംശയം പുറത്തുകാണിക്കാതെ രേഷ്മയെ വിശ്വാസത്തിലെടുത്തപോലെ പോലീസ് ഇവരെ പലവട്ടം ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവരുടെ സഹായിയെയും കസ്റ്റഡിയിലെടുത്തു വിശദമായി ചോദിച്ചതോടെ രാത്രി വൈകി പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Advertisements

തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ഇന്‍സ്പെക്ടര്‍ ടി.വി. ഷിബു എന്നിവര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ യഥാര്‍ഥ കഥ പുറത്തുവന്നത്. രേഷ്മയും ഭര്‍ത്താവും വഴക്കിടുക പതിവായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവരുടെ വീട്ടില്‍തന്നെ താമസിക്കുന്ന സഹായി ബീരുവുമായി രേഷ്മ പ്രണയത്തിലായി. ഇരുവരും പദ്ധതിയിട്ടപ്രകാരം 12നു രാത്രി ബീരു കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു മന്‍സൂറിനെ കൊലപ്പെടുത്തുകയും പിറ്റേന്നു രാത്രി ഇരുവരും ചേര്‍ന്നു താമസസ്ഥലത്തു കുഴിച്ചിടുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രേഷ്മയുടെയും ബീരുവിന്‍റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജുകുമാര്‍ അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

Hot Topics

Related Articles