കോട്ടയം: നാളുകൾക്ക് ശേഷം വട്ടതടിക്ക് വിപണിയിൽ വില വർദ്ധിച്ചത് കർഷകർക്ക് വലിയ നേട്ടമായെന്ന് കർഷക കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായ എബി ഐപ്പ് പറഞ്ഞു മുൻകാലങ്ങളിൽ ടണ്ണിന് എണ്ണായിരം രൂപായിൽ താഴെ ഉണ്ടായിരുന്ന വില പതിനായിരം രൂപയിക്ക് മുകളിലേക്ക് ഉയർന്നിരിക്കുകയാണ്. അറുപത് ഇൻജിന് മുകളിലാണ് വലിപ്പമെങ്കിൽ വില പിന്നെയും ഉയരും. കൊല്ലമാണ് ഇപ്പോൾ ഇപ്പോൾ വട്ടയ്ക്ക് എറ്റവും അധികം ആവശൃക്കാർ ഉള്ളത് പെൻസിൽ നിർമ്മാണം, തീപ്പെട്ട് നിർമ്മാണം, പ്ലൈ വുഡ് നിർമ്മാണം എന്നിവയ്ക്കാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത് പെൻസിൽ നിർമ്മാണ മേഖലയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ വലിയ തോതിൽ ആവശൃക്കാർ വർദ്ധിച്ചിട്ടുണ്ട് യാതൊരു പരിപാലനവു0 വേണ്ടാത്തതും കുറഞ്ഞ കാലം കൊണ്ട് തടി വെട്ടി ആദായം എടക്കാനും വട്ടകൊണ്ട് സാധിക്കും കോട്ടയം ജില്ലയിലാണ് വട്ട ധാരാളമായി കണ്ടുവരുന്നത് ജില്ലയുടെ മലയോര മേഖലയിൽ വട്ടയുടെ വിലവർധനവോടെ കർഷകർ വട്ട തൈകൾ വെച്ചുപിടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്.
വട്ടയ്ക്ക് ഡിമാൻഡ് കൂടി കർഷകർക്ക് നേട്ടം ; ടണ്ണിന് പതിനായിരത്തിലേയ്ക്ക് വില
